Category: Uncategorized

  • ലൈം…ഗീ….ക തൊഴിലാളികൾ മാത്രം താമസിക്കുന്ന ഗ്രാമം.. അതിശയിപ്പിക്കുന്ന വീഡിയോ










    Each city has its own history to tell, and many are very different. In this way, today we are talking about the ten strangest cities in the world. This list ranges from isolated cities where people who have sex live to cities located in the middle of society.







    ഓരോ നഗരങ്ങൾക്കും അതിന്റെതായ ചരിത്രങ്ങൾ പറയാനായിട്ട് ഉണ്ടാകും പലരും ഏറെ വ്യത്യസം നിറഞ്ഞതായിരിക്കും ഈ രീതിയിൽ ലോകത്തിലെ ഏറ്റവും വിചിത്രമായ പത്ത് നഗരങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ലൈംഗിക ഏർപ്പെട്ട വ്യക്തികൾ ജീവിക്കുന്ന ഒറ്റപ്പെട്ട നഗരം മുതൽ സമുദ്രത്തിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന നഗരവും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.




















  • ഭാരതാംബയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല, കൈയിലുള്ള കൊടി ആര്‍എസ്എസിന്റേത്.. നിലപാട് ഉറപ്പിച്ച് തന്നെ








    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഭാരതാംബയാണ് പ്രധാന ചർച്ചാ വിഷയം. ഇപ്പോഴിതാ രാജ്ഭവനില്‍ ഭാരതാംബ ചിത്രത്തില്‍ വീണ്ടും പുഷ്പാര്‍ച്ചന നടത്തിയതില്‍ പ്രതിഷേധിച്ച് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയ മന്ത്രി വി ശിവന്‍കുട്ടിയെ പിന്തുണച്ചുകൊണ്ട് തന്റെ നിലപാട് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേയ്ക്ക് താഴ്ത്താന്‍ ശ്രമിക്കുകയാണെന്നന് മുഖ്യമന്ത്രി പിണറായി വിജയന്‍.









    രാജ്ഭവന്‍, രാജ്യത്തെ, ഒരു പ്രധാനപ്പെ,ട്ട ഭരണകേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട് സ്വകരിക്കുന്ന നടപടികള്‍, അതുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിക്കുന്ന ചിഹ്നങ്ങള്‍ ഭരണഘടനാ അനുസൃതമായിരിക്കണം. രാജ്ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുന്ന സ്ഥലമായി മാറ്റാന്‍ പാടില്ല. രാജ്ഭവന്‍ രാഷ്ട്രീയ പ്രചരത്തിനുള്ള വേദിയായി മാറ്റാന്‍ പാടില്ല. ഇത്തരമൊരു പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായേ കാണാന്‍ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞു.







    ആർ എസ് എസ് വിചാരിക്കുന്നതൊന്നും കേരളത്തിൽ ഞങ്ങൾ നടത്തിപ്പിക്കില്ല, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതല്ല ഭാരതാംബ എന്ന ചിത്രീകരണം അതിനാല്‍ തന്നെ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഭാരതാംബയുടെ കയ്യിലെ കൊടി ആര്‍എസ്എസിന്റെ കൊടിയായി പൊതുവെ അംഗീകരിച്ചതാണ്. അതിനാല്‍ ആര്‍എസ്എസിന്റെ ചിഹ്നം ആര്‍എസ്എസുകാര്‍ അംഗീകരിച്ചോട്ടെ പക്ഷേ അത് എല്ലാവരും അംഗീകരിക്കണമെന്നത് നിലപാട് അനുവദിക്കില്ല. ഇത്തരം കാര്യങ്ങൾക്ക് രാജ്ഭവനെ ഉപയോഗിക്കാനും പാടില്ല.







    സ്വാതന്ദ്ര്യം ലഭിച്ചതിന് ശേഷം, രാജ്യം ഭരണഘടനയ്ക്കു രൂപം നല്‍കിയപ്പോള്‍ അതില്‍ അസന്തുഷ്ടിയും വിയോജിപ്പും ഉയര്‍ത്തിയവരാണ് ആര്‍എസ്എസുകാര്‍. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. അത് ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയലിലൂടെ വ്യക്തമാക്കിയ കാര്യമാണ് ഇത്. 1947 ജൂലൈ17 ന് ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ സ്വതന്ത്ര ഇന്ത്യയുടെ പതാക കാവി നിറത്തിലുള്ള പതാകയായിരിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതാണ് ഭാരതാംബയുടെ കയ്യില്‍ അവര്‍ ഏല്‍പ്പിച്ചുകൊടുത്തിട്ടുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.





  • ഒരു നാക്ക് പിഴയിൽ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു’: കുറിപ്പുമായി ആർ ജെ അഞ്ജലി.. റീച്ച് ഉണ്ടാക്കാൻ ഇച്ചിരി നാക്ക് പിഴ വരുത്തുന്നത് ഒരു തെറ്റാണോ സഹോദരങ്ങളെ..










    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആർ ജെ അഞ്ജലിയുമായി ബന്ധപ്പെട്ട വിവാദങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. അഞ്ജലിയും നിരഞ്ജനയും ചേർന്ന് ഒരു മെഹന്തി ആർട്ടിസ്റ്റിനോട് പ്രാങ്കിനിടെ മോശമായി സംസാരിച്ചു എന്നതാണ് അതിന് കാരണം.


    പിന്നാലെ ഈ വീഡിയോ വൻ വിവദങ്ങൾക്കാണ് വഴിവച്ചത്. ഈ അവസരത്തിൽ അമ്മു എന്ന് വിളിക്കുന്ന നിരഞ്ജനയെ കുറിച്ച് അഞ്ജലി പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. മകൾ എന്ന് കുറിച്ചു കൊണ്ടാണ് പോസ്റ്റ്. നിരഞ്ജനയുടെ അമ്മയെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചുമൊക്കെയാണ് ആർ ജെ അഞ്ജലി കുറിക്കുന്നത്.







    തങ്ങള്‍ ഒന്നിക്കുമ്പോൾ നിങ്ങളെ എല്ലാവരെയും ചിരിപ്പിക്കുന്ന പ്രാങ്ക് കാളുകളായെന്നും അവസാനം ഒരു നാക്ക് പിഴയിൽ നിങ്ങൾ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞുവെന്നുമെല്ലാം അഞ്ജലി പറയുന്നുണ്ട്. “അമ്മൂന്റെ അമ്മയും ഞാനും ഒരുമിച്ച് കളിച്ച് വളർന്നവരാണ്. അന്ന് ഞാൻ ഇങ്ങനെ പല
    വീടുകളിൽ മാറി മാറി വളർന്നു ജീവിക്കുമ്പോ അത്യാവശ്യം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു അവൾ നല്ല ഉടുപ്പ്. നല്ല ഭക്ഷണം ഓണത്തിന് ചേച്ചിടെ വീട്ടിൽ. വല്യ ഊഞ്ഞാൽ ഇടും. മാനം മുട്ടെ ഉയരമുള്ള ഊഞ്ഞാൽ കുട്ടിക്കാലത്തെ എന്തെങ്കിലും മധുരമുള്ള ഓർമ്മകൾ ബാക്കി ഉണ്ടെങ്കിൽ അത് മാത്രമാണ് കടക്കെണിയിൽ









    അകപ്പെട്ട് പോയപ്പോൾ മക്കൾക്ക് വേണ്ടി എല്ലു മുറിയെ പണി എടുക്കാനും മനസ്സുള്ള എന്റെ ചേച്ചിയെ ആണ് പിന്നെ ഞാൻ കാണുന്നത് കുഞ്ഞുങ്ങളെ നോക്കാൻ എന്റെ വീട്ടിൽ ജോലിക് വന്നു. ഉച്ചയ്ക്ക് ശേഷം മറ്റൊരു താൽക്കാലിക ജോലി തരപ്പെട്ടപ്പോൾ ഉച്ചയ്ക്ക് ശേഷമുള്ള പിള്ളേരെ നോക്കൽ ജോലി നിരഞ്ജന യ്ക്ക് ആയി. മറ്റൊരു എന്നെ എവിടെയൊക്കെയോ ഞാൻ കണ്ടത് കൊണ്ടാണോ എന്ന് അറിയില്ല. അമ്മു അങ്ങനെ ജോലി ചെയ്യുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. അവൾ വരുന്ന സമയം അവളെയും കൂട്ടി video എടുത്തു തുടങ്ങി.








    പിള്ളേർക്ക് ഫുഡ്‌ കൊടുക്കണം പിള്ളേരെ കുളിപ്പിക്കണ്ടേ എന്നൊക്കെ ഒന്ന് വാ അമ്മുവേ എന്ന് എന്റെ അമ്മ പറയുമ്പോ അമ്മ.ഒരു മിനിറ്റ് ഇപ്പോ വരാം എന്ന് പറഞ്ഞു ഞങ്ങൾ മുങ്ങും. ആ 5 മിനിറ്റുകൾ മണിക്കൂറുകളായി നിങ്ങളെ ചിരിപ്പിച്ച prank കാളുകൾ ആയി. അവസാനം ഒരു നാക്ക് പിഴയിൽ നിങ്ങൾ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു. അമ്മു mandrake അല്ല. അമ്മൂന്റെ മുഖത്തിന്‌ അഹങ്കാരം അല്ല. അവൾ പഠിക്കട്ടെ. ആരെയും ഭയപ്പെടാതെ ജീവിക്കട്ടെ. മെഴുകൽ ആയി നിങ്ങൾക്ക് തോന്നും. അമ്മൂന് വേണ്ടി ചിലപ്പോ ഞാൻ കരഞ്ഞു മെഴുകും”, എന്നായിരുന്നു ആർ ജെ അഞ്ജലിയുടെ വാക്കുകൾ.







  • കപ്പടിക്കാൻ സാധ്യതയുള്ള മികച്ച ടീം, കേരളത്തിന്റെ പേരിൽ ആയതിനാലാണോ എന്ന് അറിയില്ല BCCI ഉടക്ക് ഇട്ടു.. കൊച്ചി ടസ്കേഴ്സ് ടീമിനെ അയോഗ്യരാക്കിയതിൽ 538 കോടി BCCI നൽകണം.. വർഷങ്ങൾക്ക് ശേഷം വാർത്തകളിൽ ഇടം പിടിച്ച് കൊച്ചി ടസ്കേഴ്സ്










    ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിനെ പുറത്താക്കിയ നടപടിയിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) കനത്ത തിരിച്ചടി. ടസ്‌കേഴ്‌സിന് ബിസിസിഐ 538 കോടി രൂപ നൽകണമെന്ന ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ശരിവച്ചിരിക്കുകയാണ് ബോംബെ ഹൈക്കോടതി. ബിസിസിഐയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി.







    ഒരു സീസൺ കളിച്ച ടസ്‌കേഴ്‌സിനെ കരാർ ലംഘനം ആരോപിച്ചായിരുന്നു 2011ൽ ബിസിസിഐ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയത്. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലിൽ കളിക്കാൻ അനുവദിക്കണമെന്നുമുള്ള ടസ്‌കേഴ്‌സ് ടീമിന്റെ ആവശ്യം ബിസിസിഐ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് വിഷയം തർക്ക പരിഹാര കോടതിയിലെത്തിയത്.








    ഐപിഎൽ പ്രവേശനത്തിന് ടസ്‌കേഴ്‌സ് ടീം നൽകിയ 156 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ആറുമാസത്തിനുള്ളിൽ പുതിയ ഗ്യാരന്റി നൽകാനുള്ള നി‌ർദേശം പാലിക്കാൻ ടസ്‌കേഴ്‌സ് വിസമ്മതിച്ചതോടെ കരാർ ലംഘനത്തിന്റെ പേരിൽ ബിസിസിഐ 2011 സെപ്തംബറിൽ ടീമിനെ പുറത്താക്കുകയായിരുന്നു.









    തുടർന്നാണ് ടീം ഉടമ റോണ്ടെവൂസ് സ്‌പോർട്ട്‌സ് വേൾഡ് തർക്ക പരിഹാര കോടതിയെ സമീപിച്ചത്. പിന്നാലെ ബാങ്ക് ഗ്യാരന്റി അന്യായമായി ഈടാക്കിയെന്നുള്ള ടസ്‌കേഴ്‌സിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി മുൻ ജഡ്‌ജി ആർ പി ലഹോട്ടിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി, 2015 ജൂലായിൽ ടസ്‌കേഴ്‌സിന് നഷ്ടപരിഹാരം നൽകാൻ ബിസിസിയോട് നിർദേശിക്കുകയായിരുന്നു.







  • ചേച്ചിയെ കണ്ട് ഞരമ്പ് രോഗി വീട്ടിൽ കയറി പിന്നീട് സംഭവിച്ചത്








    Hello everyone, welcome to today’s new video. What happened next was the courage and determination shown by the young woman who saw her sister and entered her house. All girls need is the courage to say, “Who are you?” If asked, “I am Ada,” then we need such brave girls in our country to treat such people.











    നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചേച്ചിയെ കണ്ടു ഞരമ്പ് രോഗി വീട്ടിൽ കയറിച്ചെന്നു പിന്നീട് സംഭവിച്ചത് യുവതി കാണിച്ച ധൈര്യവും തന്റേടും ആണ് എല്ലാ



    പെൺകുട്ടികൾക്കും വേണ്ടത് ആരാടീ എന്ന് ചോദിച്ചാൽ ഞാൻ അട എന്ന് പറയാനുള്ള ധൈര്യം എന്തായാലും ഇങ്ങനെയുള്ള കുറച്ച് ആൾക്കാരെ ചികിത്സിക്കാൻ ഇങ്ങനെ ചങ്കൂറ്റമുള്ള പെൺപിള്ളേർ തന്നെ നമ്മുടെ നാട്ടിൽ തന്നെ വേണം.












  • കാവ്യയുടെ അച്ഛന് അവസാന നാളുകളിൽ താങ്ങും തണലുമായത് ദിലീപ്







    Kavya Dileep Father madhavan






















    Courtesy SKM Edits



  • മലയാളികളുടെ പ്രിയ സുന്ദരി നടിക്ക് രഹസ്യവിവാഹം വരന് 10 വയസ്സ് കുറവ്







    Hello everyone, welcome to today’s new video. Fans will not soon forget the beautiful actress Urmila, who captivated the audience with her extraordinary charm and charm in the film Rangeela. With her excellent acting and beauty, she was a favorite actress of fans and was also the favorite heroine of director Gopalan Varma. The actress’s wedding is now going viral on social media.







    Hello everyone, welcome to today’s new video. Fans will not soon forget the beautiful actress Urmila, who captivated the audience with her extraordinary charm and charm in the film Rangeela. With her excellent acting and beauty, she was a favorite actress of fans and was also the favorite heroine of director Gopalan Varma. The actress’s wedding is now going viral on social media.






    നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം രംഗീല എന്ന ചിത്രത്തിൽ പ്രേക്ഷകരെ ധരിപ്പിച്ചയും അസാധാരണ മെഴുക്കത്തോടെയും ആടിപ്പാടിയും ഊർവിള എന്ന സുന്ദരി നടിയെയും ആരാധകർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല മികച്ച അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും .




    ആരാധകരുടെ പ്രിയതാരമായ നടിയായിരുന്നു സംവിധായകൻ ഗോപാലൻ വർമ്മയുടെ പ്രിയപ്പെട്ട നായിക കൂടിയായിരുന്നു ഊർമിള നടിയുടെ വിവാഹിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.








  • ടീച്ചറുടെ പ്രകടനം കണ്ട് പിള്ളേരുടെ കിളി പോയി








    എല്ലാവർക്കും നമസ്കാരം, ഇന്നത്തെ പുതിയ വീഡിയോയിലേക്ക് സ്വാഗതം. കുട്ടികളുടെ കിളികൾ അധ്യാപകന്റെ പ്രകടനത്തിലൂടെ അധ്യാപകന്റെ നിലവാരത്തിലേക്ക് പോകുന്ന ഒരു സാമൂഹിക ലോകമാണിത്. കുട്ടികളോടൊപ്പം പാടാനും കളിക്കാനും പഠിപ്പിക്കാനും തയ്യാറുള്ള അധ്യാപകർ ഇന്ന് വളരെ കുറവാണ്. ഈ വീഡിയോ കാണുന്നത് അവർക്ക് നല്ലതാണ്. അധ്യാപകന് അഭിനന്ദനങ്ങൾ. ദയവായി ഈ വീഡിയോ കണ്ട് നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ എഴുതുക.








    Hello everyone, welcome to today’s new video. This is a social world where children’s parrots go to the level of the teacher through the teacher’s performance. There are very few teachers today who are willing to sing, play and teach with the children. It is good for them to watch this video. Congratulations to the teacher. Please watch this video and write your opinion in the comment box.

















  • ദുര്‍മന്ത്രവാദം നടന്നിട്ടുണ്ട്, പരിഹാരം പ്രത്യേക പൂജ, നഗ്നയാവാന്‍ ആവശ്യം.. പൂജാരിയുടെ ലീലാ വിലാസങ്ങൾ ഇങ്ങനെ..








    കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനായി പൂജയ്ക്കെത്തിയ യുവതിയെ പൂജയുടെ മറവിൽ പീഡിപ്പിച്ച കേസിൽ മലയാളിയായ ക്ഷേത്ര ജീവനക്കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുൺ ടി എയാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും






    പരാതിയുണ്ട്. ഇയാളിപ്പോൾ ഒളിവിലാണ്. കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനായി പൂജയ്ക്കെത്തിയ യുവതിയുമായി സൗഹൃദത്തിലായ ശേഷം വാട്സ് ആപ്പ് കോളില്‍ വിളിച്ചു നഗ്നത പകര്‍ത്തുകയും പിന്നീട് ഇതുകാണിച്ചു പീഡിപ്പിച്ചെന്നുമാണു പരാതി. രണ്ടു കുട്ടികളുടെ അമ്മയായ 38കാരിയാണു പരാതിക്കാരി. കുടുംബ പ്രശ്നങ്ങള്‍ക്കു







    പരിഹാരമെന്ന ഓണ്‍ലൈന്‍ പരസ്യം കണ്ടാണു യുവതി പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് എത്തുന്നത്. മലയാളം അറിയാത്ത യുവതിയെ പൂജകള്‍ക്കിടെ സഹായിച്ച് അരുണ്‍ എന്ന ജീവനക്കാരന്‍ സൗഹൃദത്തിലായി. കുടുംബത്തിനു മേല്‍ ദുര്‍മന്ത്രവാദം നടന്നിട്ടുണ്ടെന്നും ഇതുമാറ്റാനായി പ്രത്യേകത പൂജകള്‍ വേണമെന്നും







    അരുണ്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ വിഡിയോ കാള്‍ ചെയ്തു നഗ്നയാവാന്‍ ആവശ്യപ്പെട്ടന്നാണു പരാതി. വിസമ്മതിച്ച യുവതിയെ മന്ത്രവാദം ചെയ്തു കുട്ടികളെ അപകടപെടുത്തുമെന്നു ഭീഷണിപ്പെടുത്തി. പ്രതി അയച്ച മോശം സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ യുവതി ബെംഗളൂരു പൊലീസിന് കൈമാറി.






  • ദിലീപിനെ ചേർത്ത് നിർത്തി മീനാക്ഷി ദീലീപ് – എന്റെ ആകാശവും ഭൂമിയും അച്ഛനാണ്









    പിതൃദിനത്തിൽ ദിലീപിന്റെ മകൾ മീനാക്ഷി പങ്കിട്ട പോസ്റ്റ് ചർച്ചയാകുന്നു. കുട്ടിക്കാലത്തെ ഒരു ബോട്ട് സവാരിയ്ക്കിടയിൽ എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് മീനാക്ഷിയുടെ പോസ്റ്റ്. ഇപ്പോൾ ട്രെന്റിങ് ആയ, ‘എന്റെ ആകാശവും ഭൂമിയും’ എന്ന ക്യാപ്ഷനെ








    സൂചിപ്പിയ്ക്കുന്ന തരത്തിൽ ആകാശത്ത് ഭൂമിയുടെ ഒരു ഇമോജിയും, ലവ് ഇമോജിയും നൽകിക്കൊണ്ടാണ് ഇൻസ്റ്റഗ്രാം സ്റ്റോറി. കൈ കെട്ടി അച്ഛനോട് ചേർന്ന് നിൽക്കുന്ന മീനാക്ഷിയെയും, മീനാക്ഷിയെ ചേർത്തു നിർത്തിയ പഴയ ദിലീപിനെയും






    ചിത്രത്തിൽ കാണാം. വിവാഹ മോചനത്തിന് ശേഷം മകളെ ഉപേക്ഷിച്ചത് എന്തിന്, എന്തിന് ദിലീപിനൊപ്പം കുട്ടിയെ വിട്ടു എന്നൊക്കെയുള്ള ചോദ്യങ്ങൾ മഞ്ജു നിരന്തരം നേരിട്ടിരുന്നു. മകളുടെ സന്തോഷം അതാണെന്നായിരുന്നു അതിന് മഞ്ജു വാര്യർ








    നൽകിയ മറുപടി. എന്റെ മകൾക്ക് അവളുടെ അച്ഛൻ എത്രത്തോളം പ്രിയപ്പെട്ടതാണ് എന്നെനിക്കറിയാം, തിരിച്ച് അച്ഛനും. അതുകൊണ്ട് തന്നെ അവരെ വേർപിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് വളരെ വ്യക്തമായി മഞ്ജു പറഞ്ഞിരുന്നു.